ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർക്കാരിന് ലഭിച്ച ടാക്സ് വരുമാനം 12 ബില്യൺ യൂറോ; മുൻ വർഷത്തേക്കാൾ 5% വർദ്ധന

2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 12 ബില്യണ്‍ യൂറോ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ 5.5% അധികവരുമാനമാണിത് എന്നും ധനകാര്യവകുപ്പ് അറിയിച്ചു.

ഇന്‍കം ടാക്‌സ്, വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയിലെ വര്‍ദ്ധനയാണ് കൂടുതല്‍ ടാക്‌സ് റവന്യൂ സര്‍ക്കാരിലേയ്ക്ക് ലഭിക്കാന്‍ കാരണമായിരിക്കുന്നത്. ഇന്‍കം ടാക്‌സില്‍ മാത്രം 5.7% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ആകെ ലഭിച്ച തുകയില്‍ 5.3 ബില്യണ്‍ യൂറോയും ഇന്‍കം ടാക്‌സ് ഇനത്തിലാണ്.

പോയ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ കോര്‍പ്പറേഷന്‍ ടാക്‌സില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. 500 മില്യണ്‍ യൂറോയാണ് 2024-ലെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ചത്.

അതേസമയം ഈ രണ്ട് മാസങ്ങള്‍ക്കിടെയുണ്ടായിട്ടുള്ള സര്‍ക്കാരിന്റെ ആകെ ചെലവ് (gross expenditure) 15 ബില്യണ്‍ യൂറോ ആണ്. 2023-ലെ ഇതേ കാലയളവിനെക്കാള്‍ 22% അധികമാണിത്. 2024 ബജറ്റിന്റെ ഭാഗമായി കൂടുതല്‍ സഹായധനങ്ങളും മറ്റും അനുവദിച്ചതാണ് ഇതിന് കാരണമെന്ന് ധനവകുപ്പ് പറഞ്ഞു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW