ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ബലൂചിസ്ഥാൻ പരാമർശം: സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ

സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. റിയാദില്‍ നടന്ന സിനിമാ സംബന്ധിയായ ഒരു പൊതുപരിപാടിയില്‍ നടന്‍ പാക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവയെ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് സല്‍മാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആവശ്യവുമായി ഇവിടെ വിമതര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂള്‍ പ്രകാരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയിലും സല്‍മാന്റെ പേരില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW