ജൂബിലി വര്‍ഷത്തില്‍ ഗുണമേന്‍മയ്‌ക്കൊപ്പം ശുദ്ധമായ ഭക്ഷണം ഉറപ്പ് നല്‍കി ഡെയ്‌ലി ഡിലൈറ്റ്

 

ഡബ്ലിന്‍: വിദേശ മലയാളികള്‍ക്ക് സുപരിചിതവും വിശ്വാസവുമേറിയ ഡെയ്‌ലി ഡിലൈറ്റ് ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം 25 മത്തെ വര്‍ഷം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.കേരളത്തിലെ ആദ്യകാല കയറ്റു മതി സ്ഥാപനം എന്നതിലേറെ ഗുണമേന്മ ഉറപ്പ് നല്‍കുന്ന സ്ഥാപനം എന്ന പേരും ഇവര്‍ക്ക് സ്വന്തം.കണുമടച്ച് വാങ്ങാവുന്ന ഉല്‍പ്പന്നം ഡെയ്‌ലി ഡിലൈറ്റിന്റേതു മാത്രമാണന്ന് ഇതിന് ജനങ്ങളുടേയും ചില്ലറ വില്‍പന സ്ഥാപങ്ങളുടേയും സാക്ഷ്യം.

ഡെയ്‌ലി ഡിലൈറ്റ് ഉല്‍പ്പങ്ങള്‍ക്ക് അയര്‍ലന്‍ഡില്‍ ഇവിടുത്തെ കുടിയേറ്റത്തോളം പഴയ ചരിത്രമാണ് ഉള്ളത്.ഗുണമേന്‍മയും, ഉയര്‍ന്ന ധാര്‍മ്മികതയും വച്ചു പുലര്‍ത്തുന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ജൂബിലി വര്‍ഷത്തിലെ ക്രിസ്തുമസിന് വമ്പന്‍ ഓഫറുകളാണ് നല്‍കുന്നത്.കേക്ക് 700 ഗ്രാം 4.99,10 കിലോ പെരിയാര്‍ മട്ട അരി 10.99, കപ്പ 2.29, തേങ്ങാ പീര 2.49, മലബാര്‍ പൊറോട്ട 1.29, തുടങ്ങി വമ്പന്‍ ഓഫറുകളാണ് ഡീയ്‌ലി ഡിലൈറ്റ് ഉല്‍പ്പങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പരസ്യത്തിന്റെ അകമ്പടിയോടെ കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രധാന ബ്രാന്‍ഡായി ഡയ്‌ലീ ഡിലൈറ്റ് മാറിയിട്ടുണ്ട്.കുമ്പിള്‍ അപ്പം, ഇലയട, മീന്‍ ഇലയില്‍ പൊരിച്ചത് ഉള്‍പ്പെടെ മറ്റാര്‍ക്കും അനുകരിക്കാവാത്ത വിഭങ്ങള്‍ വേറെ.വിവിധ ബ്രാന്‍ഡുകള്‍ യൂറോപ്പിലും അമേരികയിലും പിന്നിട് വന്നിട്ടുണ്ടെങ്കിലും മലയാളികളുടെ വിശ്വാസംഎന്നും ഡയ്‌ലീ ഡിലൈറ്റ് ഉല്‍പ്പങ്ങള്‍ക്ക് സ്വന്തം എന്ന് ആരും സമ്മതിക്കും.ഗുണവും, വൃത്തിയും രൂചിയുംതങ്ങളുടെ രഹസ്യം കമ്പനി വ്യക്താക്കള്‍ തങ്ങളുടെ വിജയ രഹസ്യം വെളിപ്പെടുത്തുന്നു.

Share this news

Leave a Reply

%d bloggers like this: