‘പൊതുതെരഞ്ഞെടുപ്പിനെ ഉടൻ നേരിടാനും തയ്യാർ, Sinn Fein നേതാവായി തുടരും’: പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മേരി ലൂ മക്‌ഡൊണാൾഡ്

അയര്‍ലണ്ടില്‍ വേണമെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനോട് പ്രതിപക്ഷനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ടിയായ Sinn Fein-ന് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാതെ വരികയും, ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ, സര്‍ക്കാര്‍ വൈകാതെ തന്നെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വന്നാലും … Read more

വടക്കൻ അയർലണ്ടിൽ പങ്കാളിത്ത ഭരണം പുന:സ്ഥാപിച്ചു; Sinn Fein-ന്റെ Michelle O’Neill ഫസ്റ്റ് മിനിസ്റ്റർ

വടക്കന്‍ അയര്‍ലണ്ടില്‍ അധികാരം പങ്കുവയ്ക്കല്‍ (Stormont Assembly) പുനഃസ്ഥാപിച്ചതോടെ ഫസ്റ്റ് മിനിസ്റ്ററായി Sinn Fein പാര്‍ട്ടിയുടെ Michelle O’Neill സ്ഥാനമേല്‍ക്കും. Democratic Unionist Party-യുടെ നേതാവ് Jeffrey Donaldson, Stormont Assembly പുനഃസ്ഥാപിക്കാന്‍ അനുകൂല നീക്കം നടത്തിയതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം വടക്കന്‍ അയര്‍ലണ്ടില്‍ പങ്കാളിത്ത ഭരണം തിരികെയെത്തുന്നത്. DUP-ക്ക് പിന്നാലെ Ulster Unionist Party (UUP)-യും Stormont Assembly എക്‌സിക്യുട്ടീവില്‍ പങ്കാളികളാകുമെന്ന് അറിയിച്ചു. പങ്കാളിത്ത ഭരണം പുനഃസ്ഥാപിച്ചതില്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. … Read more

അയർലണ്ടിൽ പ്രതിപക്ഷത്തിന്റെ ജനപിന്തുണ കുറയുന്നു; പക്ഷേ നേട്ടം കൊയ്യാനാകാതെ സർക്കാർ കക്ഷികളും

അയര്‍ലണ്ടിലെ പ്രധാനപ്രതിപക്ഷമായ Sinn Fein-നുള്ള ജനപിന്തുണ തുടര്‍ച്ചയായി കുറയുന്നു. The Business Post Red C നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരമാണ്: Sinn Fein- 25%Fine Gael- 20%Fianna Fail- 17%സ്വതന്ത്രരും മറ്റുള്ളവരും- 15%Social Democrats- 6%Green Party- 4%Labour Party- 4%People Before Profit (PBP)- 3%Aontu- 3% ഇതില്‍ ജനപിന്തുണ പ്രധാനമായും കുറഞ്ഞിരിക്കുന്നത് പ്രതിപക്ഷമായ Sinn Fein-ന് ആണ്. മുന്‍ സര്‍വേയില്‍ 29% ആയിരുന്ന പിന്തുണ … Read more