മലയാളി യാത്രക്കാർക്ക് ആശ്വാസം ; ചർച്ച നടത്തി സിയാൽ, കൊച്ചി-ലണ്ടൻ സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ എയര്‍ ഇന്ത്യ

യുകെയിലെ മലയാളി സമൂഹത്തിനു ആശ്വാസം നല്‍കുന്ന തീരുമാനവുമായി എയര്‍ ഇന്ത്യ. മാര്‍ച്ച് 31 നു ശേഷം ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ ഉള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ബ്രിട്ടണിലെ മലയാളികളില്‍ നിന്നും കേരളത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതോടെ കേരള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (സിയാൽ) മാനേജിങ് ഡയറക്ടര്‍ എസ് … Read more

ലണ്ടൻ-കൊച്ചി വിമാനസർവീസ് അവസാനിപ്പിക്കാൻ എയർ ഇന്ത്യ; UK മലയാളികൾക്ക് തിരിച്ചടി

ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ എയര്‍ ഇന്ത്യ. മാർച്ച് 28ന് ഗാറ്റ്‍വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് അവസാന സർവീസ്. യുകെയിലെ മലയാളി സമൂഹത്തിനു കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഡയറക്റ്റ് സര്‍വീസ് ഇല്ലാതാകുന്നത് യാത്രാ ചിലവ് വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ അസൗകര്യമുണ്ടാക്കുകയും ചെയ്യും. നിലവിൽ എയർ ഇന്ത്യ എല്ലാ ആഴ്ചയും മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലേക്ക് നടത്തുന്നത്. ഈ സർവീസ് അവസാനിപ്പിക്കുന്നതോടെ കേരളത്തിന്റെയും യുകെയുടെയും ഏക നേരിട്ടുള്ള വിമാനസർവീസ്  നഷ്ടമാകും.  പുതിയ മാറ്റത്തോടെ കൊച്ചിക്കും ലണ്ടനും … Read more

അനധികൃത കുടിയേറ്റം ; സൈനിക വിമാനത്തിൽ ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യകാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കന്‍ ഭരണകൂടം തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. സി-7 സൈനീക വിമാനത്തിലാണ്  അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയിട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.  ട്രംപിന്‍റെ … Read more

ബജറ്റ് 2025 : ഇന്ത്യയില്‍ ഇനി 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് നികുതി വേണ്ട

ഇന്ത്യയുടെ 2025ലെ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മധ്യവർഗത്തെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. ഇനി 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി അടക്കേണ്ടെന്നതാണ് ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ നികുതി ഘടനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ടിഡിഎസും റിസിഎസും ഫയൽ ചെയ്യാനുള്ള കാലാവധി 4 വർഷമായി ഉയർത്തിയിട്ടുണ്ട്. ടിഡിഎസും റിസിഎസും ഫയൽ ചെയ്യാതിരിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് … Read more

യുഎസ് വിമാനാപകടം; പതിനെട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, നദിയിൽ തിരച്ചിൽ തുടരുന്നു

യുഎസിൽ ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർ മരിച്ചു. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള സൈനിക ഹെലികോപ്റ്ററുമാണു കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് … Read more

ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടി ; സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് കാനഡ

കാനഡയില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളടക്കം മുഴുവന്‍ വിദേശ വിദ്യാർത്ഥികളെയും ബാധിക്കുന്ന തീരുമാനവുമായി കനെഡിയന്‍ സര്‍ക്കാര്‍. കാനഡയില്‍ പഠനം നടത്തുന്നതിനുള്ള സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യപനം. ഇത് തുർച്ചയായ രണ്ടാം വർഷമാണ് വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറയ്ക്കുന്നത്. 2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവാണു ഇത്. 2024 മുതലാണ് കാനഡ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, … Read more

അനധികൃത കുടിയേറ്റം : യുഎസിൽ നിന്ന് 18,000 പേരെ മടക്കിയെത്തിക്കാൻ ഇന്ത്യ

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായ എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പ്രധാനപെട്ടതായിരുന്നു യുഎസിലേക്കുള്ള അനധികൃത കുടിയെറ്റത്തിനെതിരായുള്ള പ്രഖ്യാപനം. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. ട്രംപ് അധികാരമേറ്റ ഉടൻ … Read more

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ മരിച്ചു

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ അബ്ദല്ലാ അൽമദൌൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഈ മാസം ആദ്യം സംഭവിച്ചിരുന്നെങ്കിലും, പൗരത്വം കഴിഞ്ഞ രാത്രി ആണ് ഐറിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അബ്ദല്ലാ ഐറലണ്ടിൽ ജനിച്ച്, ഗാസയിൽ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല, എന്നാൽ അബ്ദല്ലാ ഏകദേശം രണ്ട് ആഴ്ചകൾ മുമ്പ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌. അബ്ദല്ലയുടെ മരണം വെസ്റ്റ് ബാങ്കിലെ രാമള്ളയിൽ ഉള്ള ഐറിഷ് പ്രതിനിധി ഓഫിസിലൂടെയാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അബ്ദല്ലയുടെ മരണ … Read more

ഷാരോണ്‍ വധ കേസ് ; ഗ്രീഷ്മയ്ക്ക് വധശിക്ഷ, ഷാരോണിന്റെ അഗാധ പ്രണയമെന്നു കോടതി

പ്രണയംനടിച്ച്‌ കാമുകന്‍ ഷാരോണ്‍ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയും, മൂന്നാം പ്രതിയായ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ … Read more

IKEA യുടെ മാലിന്യ സംസ്‌കരണത്തിന് €1 ബില്ല്യണിന്‍റെ വമ്പന്‍ നിക്ഷേപവുമായി Ingka ഗ്രൂപ്പ്

ലോകത്തിലെ ഏറ്റവും വലിയ IKEA ഫ്രാഞ്ചൈസി ആയ Ingka Group, മാലിന്യ സംസ്‌കരണത്തിനായി €1 ബില്ല്യൺ (€1000 കോടി) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഐകിയയുടെ ഫർണിച്ചർ, മെത്ത, കിടക്ക പാളികളില്‍ നിന്നുള്ള മാലിന്യങ്ങള്‍  ഉപേക്ഷിക്കുന്നുതോ, കത്തിക്കുന്നതോ, ലാൻഡ്ഫില്ലിലേക്ക് അയക്കുന്നതോ ഒഴിവാക്കുകയാണ് ഈ നിക്ഷേപത്തിന്റെ ലക്ഷ്യം. ഈ നിക്ഷേപം യൂറോപ്യൻ യൂണിയൻ പുതിയ നിയമം രൂപീകരിക്കുന്ന സാഹചര്യത്തിലാണ്, ഇതിലൂടെ ബ്ളോക്കിൽ വിൽക്കുന്ന ഓരോ ടെക്സ്റ്റൈൽ അല്ലെങ്കിൽ വസ്ത്രത്തിനും റീട്ടൈല്‍മാരിൽ നിന്ന് ഫീസ് ഈടാക്കും. ഈ ഫണ്ട് ഉപയോഗിച്ച് മാലിന്യ സംസ്‌കരണ … Read more